Friday, July 25, 2014

പാര്‍ട്ടിയുടെ പാലസ്തീന്‍ പതനം!

ഒരു ശരാശരി മലപ്പുറം മുസ്ലീം ചിന്തിക്കുന്നതുപോലെ വിലകുറഞ്ഞു ചിന്തിക്കാന്‍ ഇവിടെ സത്യത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ  ആവശ്യമൊന്നുമില്ല എന്നതത്രെ ഇടതു പാര്‍ട്ടികള്‍ ഓര്‍ത്തിരിക്കേണ്ട 
ഒരു പ്രധാന കാര്യം. എപ്പോഴും സ്വന്തം ചിന്തകളില്‍ ഉന്നത നിലവാരം
കാത്തുപോരാന്‍ എന്നെന്നും ബാദ്ധ്യതപ്പെട്ടവരാണ് തങ്ങള്‍ എന്ന് അവര്‍
ഒരിക്കലും മറന്നു പോകരുത്.

നാട്ടിലെ ഒരുകൂട്ടം മുസ്ലീമുകള്‍ക്ക് പാല്സ്തീനിലെയും, ഇറാക്കിലെയും,
മുസ്ലീം ഭീകരന്മാരോട് ആത്മബന്ധം കാണുമായിരിക്കും. എന്നാല്‍ അവരുടെ
പത്തു വോട്ടുകള്‍ കീശയിലാക്കുന്നതിനു വേണ്ടി അവരുടെ നാവില്‍
ഇരിക്കുന്നതു തങ്ങളുടെ വായിലേക്ക് ഏറ്റുവാങ്ങുക എന്നത് കമ്മ്യൂണിസ്റ്റ്‌
പാര്‍ട്ടികള്‍ക്ക് അവരുടെ ആദര്‍ശങ്ങള്‍ക്ക് നിരക്കുന്ന കാര്യമല്ല.

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി, ഇവിടത്തെ ആദ്യ സര്‍ക്കാരിന്റെ കാലം
തൊട്ടിങ്ങോട്ടു തെല്ലും വളരുകയല്ല ചെയ്തത്. പകരം മുരടിച്ചുകൊണ്ടുള്ള
ആ ഒരേ നില്‍പ്പ് തുടരുകയാണ് ഉണ്ടായതെന്ന് എല്ലാവര്ക്കും അറിയാം.
അന്നും ഇന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ ശതമാനത്തില്‍ വലിയ
വളര്‍ച്ചയൊന്നും ഉണ്ടായിക്കണ്ടില്ല.

ഇന്നും തിരഞ്ഞെടുപ്പു വരുമ്പോള്‍ തങ്ങള്‍മാരുടെ താവളങ്ങളിലും,
തിരുമേനിമാരുടെ അരമനകളിലും, ഓടിപ്പഞ്ഞു നടക്കേണ്ട ഗതികേടില്‍
നിന്നും ഇടതു പാര്‍ട്ടികളെങ്കിലും മോചിതരായിട്ടില്ലല്ലോ?

നയങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ പാര്‍ട്ടി എങ്ങനെ അതിന്റെ
സ്വന്തം കാലില്‍ വളരും? വൈരുദ്ധ്യാത്മക ഭൌതീകവാദമാണ്
തങ്ങളുടെ തീസിസ് എങ്കില്‍ "എല്ലാ മതങ്ങളും മനുഷ്യനന്മക്ക്"
എന്ന ബഹുജന മുദ്രാവാക്യത്തെ അരങ്ങില്‍ എതിര്‍ക്കേണ്ട ബാധ്യത
അവര്‍ക്കുണ്ട്. എന്നാല്‍ അവര്‍ തന്നെ അതേറ്റു ചൊല്ലിയാലോ?

അപ്പോള്‍ വളരുന്നത്‌ മതങ്ങള്‍ തന്നെ. അതിനാലാണ് തിരഞ്ഞെടുപ്പുകളില്‍ മതനേതാക്കളുടെ കൂടാരങ്ങളില്‍ തലയില്‍ മുണ്ടിട്ടു വലിഞ്ഞു കയറി
ചെന്ന് പുലരും വരെ പടിയില്‍ കാത്തിരിക്കേണ്ടിവരുന്നതും.

മതങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ, അന്തര്‍ദേശീയ, വിഷയങ്ങളിലും
ഇടതുപക്ഷങ്ങളുടെ നിലപാടുകളില്‍ പാളിച്ചകള്‍ സാധാരണം.

പാലസ്തീനികളെക്കൊണ്ട് പാര്‍ട്ടിക്കോ, രാഷ്ട്രത്തിനോ, ഇന്നുവരെ
യാതൊരു ഗുണമോ, സഹായമോ, ഉണ്ടായിട്ടില്ല.
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കാര്‍ഗ്ഗില്‍ വിഷയത്തില്‍ യുദ്ധം
ഉണ്ടായപ്പോള്‍ ഇന്ത്യയുടെ പക്ഷത്തു ഉറച്ചു നിന്നവരാണ് ഇസ്രായേലികള്‍ .
അന്ന് പാക്കിസ്ഥാനെ പിന്തുണച്ചവരാണ് പാലസ്തീനികള്‍.

കമ്മ്യൂണിസത്തെ ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ജനത,
തങ്ങളുടെ നാട്ടിലെ ഭരണം ഒരുകൂട്ടം ഇസ്ലാമിക തീവ്രവാദികളെ
കയ്യേല്‍പ്പിച്ചതാണ് പാലസ്തീനിലെ സമകാലീന യാഥാര്‍ത്ഥ്യം.
പാലസ്തീനില്‍ ഒരു പച്ചക്കൊടി രാജ്യം നിലവില്‍ വന്നതുകൊണ്ട്
ഇന്ത്യയിലെ ഇടതുപക്ഷങ്ങള്‍ക്ക് ഇവിടെയോ, അവിടെയോ,
യാതൊരു നേട്ടവും കൈവരാന്‍ പോകുന്നില്ല.

തങ്ങളുടെ കയ്യിലിരിപ്പിന്റെ കേമത്തരം കൊണ്ട് ഇസ്രായേലിനെ
അടിക്കടി പ്രകോപിപ്പിച്ച്, അവരുടെ പ്രത്യാക്രമണം ഏറ്റുവാങ്ങിക്കൊണ്ട്,
സ്വന്തം നാട്ടിലെ സമാധാനം കെടുത്തുന്നവരാണ് പാലസ്തീനിലെ
കടുത്ത ജൂതവിരോധികളും, വിവേകശൂന്യരും, ആയ മുസ്ലീമുകള്‍ .

എന്നാല്‍ അവിടത്തെ മുസ്ലീമിനെ എങ്ങാനും കുറ്റപ്പെടുത്തിയാല്‍
ഇവിടത്തെ മുസ്ലീമിന്റെ വോട്ടു കിട്ടില്ല എന്ന ഭീതിയാണ് നമ്മുടെ നാട്ടിലെ
ഇടതുപക്ഷത്തെ ഇപ്പോഴും വഴിതെറ്റിക്കുന്നത്.

പക്ഷെ വാസ്തവത്തില്‍ പിണറായി വിജയന്‍ വലിയ ചിലവൊന്നും കൂടാതെ
പാലസ്തീന്‍ കലാപകാരികള്‍ക്ക് ഒരു സലാം പറഞ്ഞു എന്നു വെച്ച്
മലപ്പുറം മുസ്ലീമുകള്‍ ചന്ദ്രിക പത്രം ഉപേക്ഷിച്ചു നാളെ മുതല്‍ ദേശാഭിമാനി
വരുത്തിത്തുടങ്ങും എന്ന പൂതി, സഖാക്കളുടെ മനസ്സില്‍ ഇരിക്കത്തേ ഉള്ളൂ.

പണ്ടൊരു സദ്ദാം ഹുസൈന്‍ ഉണ്ടായിരുന്നു. തന്റെ നാട്ടില്‍ കണ്ണില്‍ കണ്ട
കമ്മ്യൂണിസ്റ്റുകളെയൊക്കെ കഴുമരം കേറ്റിയ ശുദ്ധ തെമ്മാടി ആയിരുന്നു
ഇപ്പറഞ്ഞ സദ്ദാം ഹുസൈന്‍. എന്നാലോ? ശത്രുവിന്റെ ശത്രു മിത്രം എന്ന
പേരില്‍ , അമേരിക്കന്‍ വിരുദ്ധതയുടെ ഒറ്റ കാരണം പറഞ്ഞ്,
പിന്തിരിപ്പനായ സദ്ദാമിനു പലതവണ സിന്താബാദ് വിളിച്ചു കൊടുത്തിട്ടും
മലപ്പുറത്തെ കുഞ്ഞാലി വോട്ടുകള്‍ കടുകോളം പോലും കുറഞ്ഞു കണ്ടില്ല
എന്നതാണ് കേരളത്തിലെ 'കമ്മ്യൂണിസ്റ്റ്‌ നേര്.'

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ വൈരുദ്ധ്യാത്മക ഭൌതീകവാദത്തിനും,
മതനിരപേക്ഷ നിലപാടിനും, ചേര്‍ന്ന വിധത്തില്‍ വളര്‍ത്താതെ,
അതിനെ വര്‍ഗ്ഗീയ വോട്ടുകള്‍ വേട്ടയാടാനുള്ള വിലകുറഞ്ഞ വേലകള്‍
വഴി വേറൊരു വിധത്തില്‍ വളര്‍ത്താന്‍ തുനിഞ്ഞാല്‍ വഴിയില്‍ വെച്ച്
വിടപറയുന്നത് ഇതുവരെ വലിയ തുണയായി ഒപ്പം നിന്നിരുന്ന
വര്‍ഗ്ഗീയ വിരുദ്ധരായ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളായിരിക്കും.
പകരം കുറെ പാലസ്തീന്‍ പ്രേമികളും, സദ്ദാം ആരാധകരും,
ഈ പാര്‍ട്ടിയെ ഒരു താവളമാക്കും.

ലോകസാഹചര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. പണ്ടത്തെ PLOയും,
അന്നത്തെ യാസര്‍ അറാഫത്തുമൊന്നും, ഇന്നത്തെ ചിത്രങ്ങളില്‍ ഇല്ലതന്നെ.
ജയിക്കാനിരിക്കാത്ത കലാപങ്ങള്‍ കത്തിപ്പടര്‍ത്താന്‍ കരുതിക്കൂട്ടി
കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം കൊടുംതീവ്രവാദികളും,
അവരെ സര്‍വാത്മനാ പിന്തുണയ്ക്കുന്ന ഒരു വിശ്വാസി സമൂഹവും മാത്രമാണ്
ഇന്നത്തെ പാല്സ്തീനിന് അവകാശം പറഞ്ഞു നടക്കുന്നവര്‍ .

ഏറെ മാറിപ്പോയ ഇന്നത്തെ ലോകസാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റം
ഇടതു പാര്‍ട്ടികളുടെ ഇപ്പോഴത്തെ പാലസ്തീന്‍ നിലപാടില്‍ തെല്ലും
പ്രകടമായിക്കാണുന്നില്ല. അത് നിരാശാജനകമാണ്.
'പാലസ്തീന്‍' പാര്‍ട്ടിക്കൊരു പതനമാണ്.
ഒരു പ്രധാന കാര്യം. എപ്പോഴും സ്വന്തം ചിന്തകളില്‍ ഉന്നത നിലവാരം കാത്തുപോരാന്‍ എന്നെന്നും ബാദ്ധ്യതപ്പെട്ടവരാണ് തങ്ങള്‍ എന്ന് അവര്‍ ഒരിക്കലും മറന്നു പോകരുത്.
നാട്ടിലെ ഒരുകൂട്ടം മുസ്ലീമുകള്‍ക്ക് പാല്സ്തീനിലെയും, ഇറാക്കിലെയും, മുസ്ലീം ഭീകരന്മാരോട് ആത്മബന്ധം കാണുമായിരിക്കും. എന്നാല്‍ അവരുടെ പത്തു വോട്ടുകള്‍ കീശയിലാക്കുന്നതിനു വേണ്ടി അവരുടെ നാവില്‍ ഇരിക്കുന്നതു തങ്ങളുടെ വായിലേക്ക് ഏറ്റുവാങ്ങുക എന്നത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക് അവരുടെ ആദര്‍ശങ്ങള്‍ക്ക് നിരക്കുന്ന കാര്യമല്ല.
കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി, ഇവിടത്തെ ആദ്യ സര്‍ക്കാരിന്റെ കാലം തൊട്ടിങ്ങോട്ടു തെല്ലും വളരുകയല്ല ചെയ്തത്. പകരം മുരടിച്ചുകൊണ്ടുള്ള ആ ഒരേ നില്‍പ്പ് തുടരുകയാണ് ഉണ്ടായതെന്ന് എല്ലാവര്ക്കും അറിയാം. അന്നും ഇന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ ശതമാനത്തില്‍ വലിയ വളര്‍ച്ചയൊന്നും ഉണ്ടായിക്കണ്ടില്ല.
ഇന്നും തിരഞ്ഞെടുപ്പു വരുമ്പോള്‍ തങ്ങള്‍മാരുടെ താവളങ്ങളിലും, തിരുമേനിമാരുടെ അരമനകളിലും, ഓടിപ്പഞ്ഞു നടക്കേണ്ട ഗതികേടില്‍ നിന്നും ഇടതു പാര്‍ട്ടികളെങ്കിലും മോചിതരായിട്ടില്ലല്ലോ?
നയങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ പാര്‍ട്ടി എങ്ങനെ അതിന്റെ സ്വന്തം കാലില്‍ വളരും? വൈരുദ്ധ്യാത്മക ഭൌതീകവാദമാണ് തങ്ങളുടെ തീസിസ് എങ്കില്‍ "എല്ലാ മതങ്ങളും മനുഷ്യനന്മക്ക്" എന്ന ബഹുജന മുദ്രാവാക്യത്തെ അരങ്ങില്‍ എതിര്‍ക്കേണ്ട ബാധ്യത അവര്‍ക്കുണ്ട്. എന്നാല്‍ അവര്‍ തന്നെ അതേറ്റു ചൊല്ലിയാലോ? 
അപ്പോള്‍ വളരുന്നത്‌ മതങ്ങള്‍ തന്നെ. അതിനാലാണ് തിരഞ്ഞെടുപ്പുകളില്‍ മതനേതാക്കളുടെ കൂടാരങ്ങളില്‍ തലയില്‍ മുണ്ടിട്ടു വലിഞ്ഞു കയറി ചെന്ന് പുലരും വരെ പടിയില്‍ കാത്തിരിക്കേണ്ടിവരുന്നതും.
മതങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ, അന്തര്‍ദേശീയ, വിഷയങ്ങളിലും ഇടതുപക്ഷങ്ങളുടെ നിലപാടുകളില്‍ പാളിച്ചകള്‍ സാധാരണം.
പാലസ്തീനികളെക്കൊണ്ട് പാര്‍ട്ടിക്കോ, രാഷ്ട്രത്തിനോ, ഇന്നുവരെ യാതൊരു ഗുണമോ, സഹായമോ, ഉണ്ടായിട്ടില്ല.ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കാര്‍ഗ്ഗില്‍ വിഷയത്തില്‍ യുദ്ധം ഉണ്ടായപ്പോള്‍ ഇന്ത്യയുടെ പക്ഷത്തു ഉറച്ചു നിന്നവരാണ് ഇസ്രായേലികള്‍ .അന്ന് പാക്കിസ്ഥാനെ പിന്തുണച്ചവരാണ് പാലസ്തീനികള്‍.
കമ്മ്യൂണിസത്തെ ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ജനത,തങ്ങളുടെ നാട്ടിലെ ഭരണം ഒരുകൂട്ടം ഇസ്ലാമിക തീവ്രവാദികളെ കയ്യേല്‍പ്പിച്ചതാണ് പാലസ്തീനിലെ സമകാലീന യാഥാര്‍ത്ഥ്യം. പാലസ്തീനില്‍ ഒരു പച്ചക്കൊടി രാജ്യം നിലവില്‍ വന്നതുകൊണ്ട് ഇന്ത്യയിലെ ഇടതുപക്ഷങ്ങള്‍ക്ക് ഇവിടെയോ, അവിടെയോ, യാതൊരു നേട്ടവും കൈവരാന്‍ പോകുന്നില്ല.
തങ്ങളുടെ കയ്യിലിരിപ്പിന്റെ കേമത്തരം കൊണ്ട് ഇസ്രായേലിനെ അടിക്കടി പ്രകോപിപ്പിച്ച്, അവരുടെ പ്രത്യാക്രമണം ഏറ്റുവാങ്ങിക്കൊണ്ട്,സ്വന്തം നാട്ടിലെ സമാധാനം കെടുത്തുന്നവരാണ് പാലസ്തീനിലെ കടുത്ത ജൂതവിരോധികളും, വിവേകശൂന്യരും, ആയ മുസ്ലീമുകള്‍ . 
എന്നാല്‍ അവിടത്തെ മുസ്ലീമിനെ എങ്ങാനും കുറ്റപ്പെടുത്തിയാല്‍ ഇവിടത്തെ മുസ്ലീമിന്റെ വോട്ടു കിട്ടില്ല എന്ന ഭീതിയാണ് നമ്മുടെ നാട്ടിലെ ഇടതുപക്ഷത്തെ ഇപ്പോഴും വഴിതെറ്റിക്കുന്നത്.
പക്ഷെ വാസ്തവത്തില്‍ പിണറായി വിജയന്‍ വലിയ ചിലവൊന്നും കൂടാതെ പാലസ്തീന്‍ കലാപകാരികള്‍ക്ക് ഒരു സലാം പറഞ്ഞു എന്നു വെച്ച് മലപ്പുറം മുസ്ലീമുകള്‍ ചന്ദ്രിക പത്രം ഉപേക്ഷിച്ചു നാളെ മുതല്‍ ദേശാഭിമാനി വരുത്തിത്തുടങ്ങും എന്ന പൂതി, സഖാക്കളുടെ മനസ്സില്‍ ഇരിക്കത്തേ ഉള്ളൂ.
പണ്ടൊരു സദ്ദാം ഹുസൈന്‍ ഉണ്ടായിരുന്നു. തന്റെ നാട്ടില്‍ കണ്ണില്‍ കണ്ട കമ്മ്യൂണിസ്റ്റുകളെയൊക്കെ കഴുമരം കേറ്റിയ ശുദ്ധ തെമ്മാടി ആയിരുന്നു ഇപ്പറഞ്ഞ സദ്ദാം ഹുസൈന്‍. എന്നാലോ? ശത്രുവിന്റെ ശത്രു മിത്രം എന്ന പേരില്‍ , അമേരിക്കന്‍ വിരുദ്ധതയുടെ ഒറ്റ കാരണം പറഞ്ഞ്,പിന്തിരിപ്പനായ സദ്ദാമിനു പലതവണ സിന്താബാദ് വിളിച്ചു കൊടുത്തിട്ടും മലപ്പുറത്തെ കുഞ്ഞാലി വോട്ടുകള്‍ കടുകോളം പോലും കുറഞ്ഞു കണ്ടില്ല എന്നതാണ് കേരളത്തിലെ 'കമ്മ്യൂണിസ്റ്റ്‌ നേര്.' 
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ വൈരുദ്ധ്യാത്മക ഭൌതീകവാദത്തിനും, മതനിരപേക്ഷ നിലപാടിനും, ചേര്‍ന്ന വിധത്തില്‍ വളര്‍ത്താതെ, അതിനെ വര്‍ഗ്ഗീയ വോട്ടുകള്‍ വേട്ടയാടാനുള്ള വിലകുറഞ്ഞ വേലകള്‍ വഴി വേറൊരു വിധത്തില്‍ വളര്‍ത്താന്‍ തുനിഞ്ഞാല്‍ വഴിയില്‍ വെച്ച്വിടപറയുന്നത് ഇതുവരെ വലിയ തുണയായി ഒപ്പം നിന്നിരുന്ന വര്‍ഗ്ഗീയ വിരുദ്ധരായ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളായിരിക്കും. പകരം കുറെ പാലസ്തീന്‍ പ്രേമികളും, സദ്ദാം ആരാധകരും,ഈ പാര്‍ട്ടിയെ ഒരു താവളമാക്കും.
ലോകസാഹചര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. പണ്ടത്തെ PLOയും,അന്നത്തെ യാസര്‍ അറാഫത്തുമൊന്നും, ഇന്നത്തെ ചിത്രങ്ങളില്‍ ഇല്ലതന്നെ. ജയിക്കാനിരിക്കാത്ത കലാപങ്ങള്‍ കത്തിപ്പടര്‍ത്താന്‍ കരുതിക്കൂട്ടി കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം കൊടുംതീവ്രവാദികളും, അവരെ സര്‍വാത്മനാ പിന്തുണയ്ക്കുന്ന ഒരു വിശ്വാസി സമൂഹവും മാത്രമാണ് ഇന്നത്തെ പാല്സ്തീനിന് അവകാശം പറഞ്ഞു നടക്കുന്നവര്‍ .
ഏറെ മാറിപ്പോയ ഇന്നത്തെ ലോകസാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റം ഇടതു പാര്‍ട്ടികളുടെ ഇപ്പോഴത്തെ പാലസ്തീന്‍ നിലപാടില്‍ തെല്ലും പ്രകടമായിക്കാണുന്നില്ല. അത് നിരാശാജനകമാണ്. 'പാലസ്തീന്‍' പാര്‍ട്ടിക്കൊരു പതനമാണ്.ഒരു പ്രധാന കാര്യം. എപ്പോഴും സ്വന്തം ചിന്തകളില്‍ ഉന്നത നിലവാരം കാത്തുപോരാന്‍ എന്നെന്നും ബാദ്ധ്യതപ്പെട്ടവരാണ് തങ്ങള്‍ എന്ന് അവര്‍ ഒരിക്കലും മറന്നു പോകരുത്.നാട്ടിലെ ഒരുകൂട്ടം മുസ്ലീമുകള്‍ക്ക് പാല്സ്തീനിലെയും, ഇറാക്കിലെയും, മുസ്ലീം ഭീകരന്മാരോട് ആത്മബന്ധം കാണുമായിരിക്കും. എന്നാല്‍ അവരുടെ പത്തു വോട്ടുകള്‍ കീശയിലാക്കുന്നതിനു വേണ്ടി അവരുടെ നാവില്‍ ഇരിക്കുന്നതു തങ്ങളുടെ വായിലേക്ക് ഏറ്റുവാങ്ങുക എന്നത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക് അവരുടെ ആദര്‍ശങ്ങള്‍ക്ക് നിരക്കുന്ന കാര്യമല്ല.കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി, ഇവിടത്തെ ആദ്യ സര്‍ക്കാരിന്റെ കാലം തൊട്ടിങ്ങോട്ടു തെല്ലും വളരുകയല്ല ചെയ്തത്. പകരം മുരടിച്ചുകൊണ്ടുള്ള ആ ഒരേ നില്‍പ്പ് തുടരുകയാണ് ഉണ്ടായതെന്ന് എല്ലാവര്ക്കും അറിയാം. അന്നും ഇന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ ശതമാനത്തില്‍ വലിയ വളര്‍ച്ചയൊന്നും ഉണ്ടായിക്കണ്ടില്ല.ഇന്നും തിരഞ്ഞെടുപ്പു വരുമ്പോള്‍ തങ്ങള്‍മാരുടെ താവളങ്ങളിലും, തിരുമേനിമാരുടെ അരമനകളിലും, ഓടിപ്പഞ്ഞു നടക്കേണ്ട ഗതികേടില്‍ നിന്നും ഇടതു പാര്‍ട്ടികളെങ്കിലും മോചിതരായിട്ടില്ലല്ലോ?നയങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ പാര്‍ട്ടി എങ്ങനെ അതിന്റെ സ്വന്തം കാലില്‍ വളരും? വൈരുദ്ധ്യാത്മക ഭൌതീകവാദമാണ് തങ്ങളുടെ തീസിസ് എങ്കില്‍ "എല്ലാ മതങ്ങളും മനുഷ്യനന്മക്ക്" എന്ന ബഹുജന മുദ്രാവാക്യത്തെ അരങ്ങില്‍ എതിര്‍ക്കേണ്ട ബാധ്യത അവര്‍ക്കുണ്ട്. എന്നാല്‍ അവര്‍ തന്നെ അതേറ്റു ചൊല്ലിയാലോ? അപ്പോള്‍ വളരുന്നത്‌ മതങ്ങള്‍ തന്നെ. അതിനാലാണ് തിരഞ്ഞെടുപ്പുകളില്‍ മതനേതാക്കളുടെ കൂടാരങ്ങളില്‍ തലയില്‍ മുണ്ടിട്ടു വലിഞ്ഞു കയറി ചെന്ന് പുലരും വരെ പടിയില്‍ കാത്തിരിക്കേണ്ടിവരുന്നതും.മതങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ, അന്തര്‍ദേശീയ, വിഷയങ്ങളിലും ഇടതുപക്ഷങ്ങളുടെ നിലപാടുകളില്‍ പാളിച്ചകള്‍ സാധാരണം.പാലസ്തീനികളെക്കൊണ്ട് പാര്‍ട്ടിക്കോ, രാഷ്ട്രത്തിനോ, ഇന്നുവരെ യാതൊരു ഗുണമോ, സഹായമോ, ഉണ്ടായിട്ടില്ല.ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കാര്‍ഗ്ഗില്‍ വിഷയത്തില്‍ യുദ്ധം ഉണ്ടായപ്പോള്‍ ഇന്ത്യയുടെ പക്ഷത്തു ഉറച്ചു നിന്നവരാണ് ഇസ്രായേലികള്‍ .അന്ന് പാക്കിസ്ഥാനെ പിന്തുണച്ചവരാണ് പാലസ്തീനികള്‍.കമ്മ്യൂണിസത്തെ ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ജനത,തങ്ങളുടെ നാട്ടിലെ ഭരണം ഒരുകൂട്ടം ഇസ്ലാമിക തീവ്രവാദികളെ കയ്യേല്‍പ്പിച്ചതാണ് പാലസ്തീനിലെ സമകാലീന യാഥാര്‍ത്ഥ്യം. പാലസ്തീനില്‍ ഒരു പച്ചക്കൊടി രാജ്യം നിലവില്‍ വന്നതുകൊണ്ട് ഇന്ത്യയിലെ ഇടതുപക്ഷങ്ങള്‍ക്ക് ഇവിടെയോ, അവിടെയോ, യാതൊരു നേട്ടവും കൈവരാന്‍ പോകുന്നില്ല.തങ്ങളുടെ കയ്യിലിരിപ്പിന്റെ കേമത്തരം കൊണ്ട് ഇസ്രായേലിനെ അടിക്കടി പ്രകോപിപ്പിച്ച്, അവരുടെ പ്രത്യാക്രമണം ഏറ്റുവാങ്ങിക്കൊണ്ട്,സ്വന്തം നാട്ടിലെ സമാധാനം കെടുത്തുന്നവരാണ് പാലസ്തീനിലെ കടുത്ത ജൂതവിരോധികളും, വിവേകശൂന്യരും, ആയ മുസ്ലീമുകള്‍ . എന്നാല്‍ അവിടത്തെ മുസ്ലീമിനെ എങ്ങാനും കുറ്റപ്പെടുത്തിയാല്‍ ഇവിടത്തെ മുസ്ലീമിന്റെ വോട്ടു കിട്ടില്ല എന്ന ഭീതിയാണ് നമ്മുടെ നാട്ടിലെ ഇടതുപക്ഷത്തെ ഇപ്പോഴും വഴിതെറ്റിക്കുന്നത്.പക്ഷെ വാസ്തവത്തില്‍ പിണറായി വിജയന്‍ വലിയ ചിലവൊന്നും കൂടാതെ പാലസ്തീന്‍ കലാപകാരികള്‍ക്ക് ഒരു സലാം പറഞ്ഞു എന്നു വെച്ച് മലപ്പുറം മുസ്ലീമുകള്‍ ചന്ദ്രിക പത്രം ഉപേക്ഷിച്ചു നാളെ മുതല്‍ ദേശാഭിമാനി വരുത്തിത്തുടങ്ങും എന്ന പൂതി, സഖാക്കളുടെ മനസ്സില്‍ ഇരിക്കത്തേ ഉള്ളൂ.പണ്ടൊരു സദ്ദാം ഹുസൈന്‍ ഉണ്ടായിരുന്നു. തന്റെ നാട്ടില്‍ കണ്ണില്‍ കണ്ട കമ്മ്യൂണിസ്റ്റുകളെയൊക്കെ കഴുമരം കേറ്റിയ ശുദ്ധ തെമ്മാടി ആയിരുന്നു ഇപ്പറഞ്ഞ സദ്ദാം ഹുസൈന്‍. എന്നാലോ? ശത്രുവിന്റെ ശത്രു മിത്രം എന്ന പേരില്‍ , അമേരിക്കന്‍ വിരുദ്ധതയുടെ ഒറ്റ കാരണം പറഞ്ഞ്,പിന്തിരിപ്പനായ സദ്ദാമിനു പലതവണ സിന്താബാദ് വിളിച്ചു കൊടുത്തിട്ടും മലപ്പുറത്തെ കുഞ്ഞാലി വോട്ടുകള്‍ കടുകോളം പോലും കുറഞ്ഞു കണ്ടില്ല എന്നതാണ് കേരളത്തിലെ 'കമ്മ്യൂണിസ്റ്റ്‌ നേര്.' കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ വൈരുദ്ധ്യാത്മക ഭൌതീകവാദത്തിനും, മതനിരപേക്ഷ നിലപാടിനും, ചേര്‍ന്ന വിധത്തില്‍ വളര്‍ത്താതെ, അതിനെ വര്‍ഗ്ഗീയ വോട്ടുകള്‍ വേട്ടയാടാനുള്ള വിലകുറഞ്ഞ വേലകള്‍ വഴി വേറൊരു വിധത്തില്‍ വളര്‍ത്താന്‍ തുനിഞ്ഞാല്‍ വഴിയില്‍ വെച്ച്വിടപറയുന്നത് ഇതുവരെ വലിയ തുണയായി ഒപ്പം നിന്നിരുന്ന വര്‍ഗ്ഗീയ വിരുദ്ധരായ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളായിരിക്കും. പകരം കുറെ പാലസ്തീന്‍ പ്രേമികളും, സദ്ദാം ആരാധകരും,ഈ പാര്‍ട്ടിയെ ഒരു താവളമാക്കും.ലോകസാഹചര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. പണ്ടത്തെ PLOയും,അന്നത്തെ യാസര്‍ അറാഫത്തുമൊന്നും, ഇന്നത്തെ ചിത്രങ്ങളില്‍ ഇല്ലതന്നെ. ജയിക്കാനിരിക്കാത്ത കലാപങ്ങള്‍ കത്തിപ്പടര്‍ത്താന്‍ കരുതിക്കൂട്ടി കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം കൊടുംതീവ്രവാദികളും, അവരെ സര്‍വാത്മനാ പിന്തുണയ്ക്കുന്ന ഒരു വിശ്വാസി സമൂഹവും മാത്രമാണ് ഇന്നത്തെ പാല്സ്തീനിന് അവകാശം പറഞ്ഞു നടക്കുന്നവര്‍ .ഏറെ മാറിപ്പോയ ഇന്നത്തെ ലോകസാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റം ഇടതു പാര്‍ട്ടികളുടെ ഇപ്പോഴത്തെ പാലസ്തീന്‍ നിലപാടില്‍ തെല്ലും പ്രകടമായിക്കാണുന്നില്ല. അത് നിരാശാജനകമാണ്. 'പാലസ്തീന്‍' പാര്‍ട്ടിക്കൊരു പതനമാണ്.ഒരു പ്രധാന കാര്യം. എപ്പോഴും സ്വന്തം ചിന്തകളില്‍ ഉന്നത നിലവാരം കാത്തുപോരാന്‍ എന്നെന്നും ബാദ്ധ്യതപ്പെട്ടവരാണ് തങ്ങള്‍ എന്ന് അവര്‍ ഒരിക്കലും മറന്നു പോകരുത്.നാട്ടിലെ ഒരുകൂട്ടം മുസ്ലീമുകള്‍ക്ക് പാല്സ്തീനിലെയും, ഇറാക്കിലെയും, മുസ്ലീം ഭീകരന്മാരോട് ആത്മബന്ധം കാണുമായിരിക്കും. എന്നാല്‍ അവരുടെ പത്തു വോട്ടുകള്‍ കീശയിലാക്കുന്നതിനു വേണ്ടി അവരുടെ നാവില്‍ ഇരിക്കുന്നതു തങ്ങളുടെ വായിലേക്ക് ഏറ്റുവാങ്ങുക എന്നത് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക് അവരുടെ ആദര്‍ശങ്ങള്‍ക്ക് നിരക്കുന്ന കാര്യമല്ല.കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി, ഇവിടത്തെ ആദ്യ സര്‍ക്കാരിന്റെ കാലം തൊട്ടിങ്ങോട്ടു തെല്ലും വളരുകയല്ല ചെയ്തത്. പകരം മുരടിച്ചുകൊണ്ടുള്ള ആ ഒരേ നില്‍പ്പ് തുടരുകയാണ് ഉണ്ടായതെന്ന് എല്ലാവര്ക്കും അറിയാം. അന്നും ഇന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ ശതമാനത്തില്‍ വലിയ വളര്‍ച്ചയൊന്നും ഉണ്ടായിക്കണ്ടില്ല.ഇന്നും തിരഞ്ഞെടുപ്പു വരുമ്പോള്‍ തങ്ങള്‍മാരുടെ താവളങ്ങളിലും, തിരുമേനിമാരുടെ അരമനകളിലും, ഓടിപ്പഞ്ഞു നടക്കേണ്ട ഗതികേടില്‍ നിന്നും ഇടതു പാര്‍ട്ടികളെങ്കിലും മോചിതരായിട്ടില്ലല്ലോ?നയങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ പാര്‍ട്ടി എങ്ങനെ അതിന്റെ സ്വന്തം കാലില്‍ വളരും? വൈരുദ്ധ്യാത്മക ഭൌതീകവാദമാണ് തങ്ങളുടെ തീസിസ് എങ്കില്‍ "എല്ലാ മതങ്ങളും മനുഷ്യനന്മക്ക്" എന്ന ബഹുജന മുദ്രാവാക്യത്തെ അരങ്ങില്‍ എതിര്‍ക്കേണ്ട ബാധ്യത അവര്‍ക്കുണ്ട്. എന്നാല്‍ അവര്‍ തന്നെ അതേറ്റു ചൊല്ലിയാലോ? അപ്പോള്‍ വളരുന്നത്‌ മതങ്ങള്‍ തന്നെ. അതിനാലാണ് തിരഞ്ഞെടുപ്പുകളില്‍ മതനേതാക്കളുടെ കൂടാരങ്ങളില്‍ തലയില്‍ മുണ്ടിട്ടു വലിഞ്ഞു കയറി ചെന്ന് പുലരും വരെ പടിയില്‍ കാത്തിരിക്കേണ്ടിവരുന്നതും.മതങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ, അന്തര്‍ദേശീയ, വിഷയങ്ങളിലും ഇടതുപക്ഷങ്ങളുടെ നിലപാടുകളില്‍ പാളിച്ചകള്‍ സാധാരണം.പാലസ്തീനികളെക്കൊണ്ട് പാര്‍ട്ടിക്കോ, രാഷ്ട്രത്തിനോ, ഇന്നുവരെ യാതൊരു ഗുണമോ, സഹായമോ, ഉണ്ടായിട്ടില്ല.ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കാര്‍ഗ്ഗില്‍ വിഷയത്തില്‍ യുദ്ധം ഉണ്ടായപ്പോള്‍ ഇന്ത്യയുടെ പക്ഷത്തു ഉറച്ചു നിന്നവരാണ് ഇസ്രായേലികള്‍ .അന്ന് പാക്കിസ്ഥാനെ പിന്തുണച്ചവരാണ് പാലസ്തീനികള്‍.കമ്മ്യൂണിസത്തെ ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ജനത,തങ്ങളുടെ നാട്ടിലെ ഭരണം ഒരുകൂട്ടം ഇസ്ലാമിക തീവ്രവാദികളെ കയ്യേല്‍പ്പിച്ചതാണ് പാലസ്തീനിലെ സമകാലീന യാഥാര്‍ത്ഥ്യം. പാലസ്തീനില്‍ ഒരു പച്ചക്കൊടി രാജ്യം നിലവില്‍ വന്നതുകൊണ്ട് ഇന്ത്യയിലെ ഇടതുപക്ഷങ്ങള്‍ക്ക് ഇവിടെയോ, അവിടെയോ, യാതൊരു നേട്ടവും കൈവരാന്‍ പോകുന്നില്ല.തങ്ങളുടെ കയ്യിലിരിപ്പിന്റെ കേമത്തരം കൊണ്ട് ഇസ്രായേലിനെ അടിക്കടി പ്രകോപിപ്പിച്ച്, അവരുടെ പ്രത്യാക്രമണം ഏറ്റുവാങ്ങിക്കൊണ്ട്,സ്വന്തം നാട്ടിലെ സമാധാനം കെടുത്തുന്നവരാണ് പാലസ്തീനിലെ കടുത്ത ജൂതവിരോധികളും, വിവേകശൂന്യരും, ആയ മുസ്ലീമുകള്‍ . എന്നാല്‍ അവിടത്തെ മുസ്ലീമിനെ എങ്ങാനും കുറ്റപ്പെടുത്തിയാല്‍ ഇവിടത്തെ മുസ്ലീമിന്റെ വോട്ടു കിട്ടില്ല എന്ന ഭീതിയാണ് നമ്മുടെ നാട്ടിലെ ഇടതുപക്ഷത്തെ ഇപ്പോഴും വഴിതെറ്റിക്കുന്നത്.പക്ഷെ വാസ്തവത്തില്‍ പിണറായി വിജയന്‍ വലിയ ചിലവൊന്നും കൂടാതെ പാലസ്തീന്‍ കലാപകാരികള്‍ക്ക് ഒരു സലാം പറഞ്ഞു എന്നു വെച്ച് മലപ്പുറം മുസ്ലീമുകള്‍ ചന്ദ്രിക പത്രം ഉപേക്ഷിച്ചു നാളെ മുതല്‍ ദേശാഭിമാനി വരുത്തിത്തുടങ്ങും എന്ന പൂതി, സഖാക്കളുടെ മനസ്സില്‍ ഇരിക്കത്തേ ഉള്ളൂ.പണ്ടൊരു സദ്ദാം ഹുസൈന്‍ ഉണ്ടായിരുന്നു. തന്റെ നാട്ടില്‍ കണ്ണില്‍ കണ്ട കമ്മ്യൂണിസ്റ്റുകളെയൊക്കെ കഴുമരം കേറ്റിയ ശുദ്ധ തെമ്മാടി ആയിരുന്നു ഇപ്പറഞ്ഞ സദ്ദാം ഹുസൈന്‍. എന്നാലോ? ശത്രുവിന്റെ ശത്രു മിത്രം എന്ന പേരില്‍ , അമേരിക്കന്‍ വിരുദ്ധതയുടെ ഒറ്റ കാരണം പറഞ്ഞ്,പിന്തിരിപ്പനായ സദ്ദാമിനു പലതവണ സിന്താബാദ് വിളിച്ചു കൊടുത്തിട്ടും മലപ്പുറത്തെ കുഞ്ഞാലി വോട്ടുകള്‍ കടുകോളം പോലും കുറഞ്ഞു കണ്ടില്ല എന്നതാണ് കേരളത്തിലെ 'കമ്മ്യൂണിസ്റ്റ്‌ നേര്.' കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ വൈരുദ്ധ്യാത്മക ഭൌതീകവാദത്തിനും, മതനിരപേക്ഷ നിലപാടിനും, ചേര്‍ന്ന വിധത്തില്‍ വളര്‍ത്താതെ, അതിനെ വര്‍ഗ്ഗീയ വോട്ടുകള്‍ വേട്ടയാടാനുള്ള വിലകുറഞ്ഞ വേലകള്‍ വഴി വേറൊരു വിധത്തില്‍ വളര്‍ത്താന്‍ തുനിഞ്ഞാല്‍ വഴിയില്‍ വെച്ച്വിടപറയുന്നത് ഇതുവരെ വലിയ തുണയായി ഒപ്പം നിന്നിരുന്ന വര്‍ഗ്ഗീയ വിരുദ്ധരായ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളായിരിക്കും. പകരം കുറെ പാലസ്തീന്‍ പ്രേമികളും, സദ്ദാം ആരാധകരും,ഈ പാര്‍ട്ടിയെ ഒരു താവളമാക്കും.ലോകസാഹചര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു. പണ്ടത്തെ PLOയും,അന്നത്തെ യാസര്‍ അറാഫത്തുമൊന്നും, ഇന്നത്തെ ചിത്രങ്ങളില്‍ ഇല്ലതന്നെ. ജയിക്കാനിരിക്കാത്ത കലാപങ്ങള്‍ കത്തിപ്പടര്‍ത്താന്‍ കരുതിക്കൂട്ടി കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം കൊടുംതീവ്രവാദികളും, അവരെ സര്‍വാത്മനാ പിന്തുണയ്ക്കുന്ന ഒരു വിശ്വാസി സമൂഹവും മാത്രമാണ് ഇന്നത്തെ പാല്സ്തീനിന് അവകാശം പറഞ്ഞു നടക്കുന്നവര്‍ .ഏറെ മാറിപ്പോയ ഇന്നത്തെ ലോകസാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റം ഇടതു പാര്‍ട്ടികളുടെ ഇപ്പോഴത്തെ പാലസ്തീന്‍ നിലപാടില്‍ തെല്ലും പ്രകടമായിക്കാണുന്നില്ല. അത് നിരാശാജനകമാണ്. 'പാലസ്തീന്‍' പാര്‍ട്ടിക്കൊരു പതനമാണ്.



1 comment:

താഴെ ഏഴുതപ്പെടുന്ന കമാന്റുകളില്‍ പ്രകടിപ്പിക്കപ്പെടുന്ന നിരീക്ഷണങ്ങളും,
ആശയങ്ങളും, നിര്‍ദ്ദേശങ്ങളും, അതതു ലേഖകരുടെ സ്വന്തം ചുമതലയിലും,
ഉത്തരവാദിത്വത്തിലും, ആയിരിക്കേണ്ടതാണ്. അവ സംബന്ധിച്ച യാതൊരു
വിധ ഉത്തരവാദിത്വങ്ങളും ഈ പോസ്റ്റ്‌ തയ്യാറാക്കിയ വ്യക്തി ഏറ്റെടുക്കുന്നതല്ല.
അവ ഈ ബ്ളോഗ് നടത്തിപ്പുകാരന്റെ അഭിപ്രായങ്ങളോ, ആഹ്വാനങ്ങളോ,
നിര്‍ദ്ദേശങ്ങളോ, ആയി ആരാലും പരിഗണിക്കപ്പെടേണ്ടതില്ല.